ഗാസ- പലസ്തീന്‍


ഗാസ - പലസ്തീന്‍ പ്രശ്നം പുകയാന്‍ തുടങ്ങിയിട്ട വര്‍ഷങ്ങളെരെയായി... ഇന്നും ഒരു ജനതയെ മുഴുവന്‍ കൊല്ലാകൊല ചെയ്തു കൊണ്ട് അധികാരത്തിന്റെ മുഷ്ക് പ്രയോഗിക്കുകയാണ് ഇസ്രീല്‍ . പക്ഷെ പലസ്തീന്‍ ജനതയാവട്ടെ അധിജീവനതിനെ കൊടുമുടിയിലും. നിരവതി പ്രക്ഷോഭങ്ങളും സമരങ്ങളും കണ്ടുകൊണ്ടാണ് ഓരോ പലസ്തീനിയനും ഉണരുന്നത്. പ്രക്ശോഭ്ങ്ങില്ലും അല്ലാതെയും ആളുകള്‍ കൊല ചെയ്യപ്പെടുന്നു. അല്ലെങ്കില്‍ കാണാതാവുന്നു. ആരോട് ചോദിയ്ക്കാന്‍ ആരോട് പറയാന്‍., സമരവും പ്രക്ശോഭാങ്ങലുമാല്ലാതെ ഇതിനെ എങ്ങനേ പ്രതിരോധിക്കാന്‍. സ്വാഭാവികമായും സ്ത്രീകളും കുട്ടികളും വരെ പ്രക്ശോഭാകരികളായി എന്നതാണ് യാഥാര്‍ഥ്യം. ഒരു ജനതയെ തന്നെ ഇല്ലാതാക്കാന്‍ അഹങ്കാരത്തിന്റെ കൊമ്പുള്ള ഈ  അധികാര വര്‍ഘത്തിനെ എന്ത് പെരിട്ടാണ് വിളിക്കുക . ഇത്തരം പ്രക്ഷോഭങ്ങളെ വിദേശ മാധ്യമങ്ങള്‍ വിളിച്ചത് ഇന്ടിഫട   
ദുരഭിമാനവധം

ദുരഭിമാനവധം ഉത്തരേന്ത്യയില്‍ ഏറ്റവും വലിയ വെല്ലുവിളിയായി കൊണ്ടിരിക്കുകയാണ്.പ്രണയത്തിന്റെ പേരില്‍ ഇരകളാകുന്നതാകട്ടെ ചെറു പ്രായക്കാരായ കുട്ടികളും. ഏറെ ശ്രദ്ധിക്കേണ്ട കാര്യം ഇല്ലാത്ത അഭിമാനത്തിന്റെ പേരില്‍ കമിതാക്കളെ ക്രൂരമായി കൊല ചെയ്യുന്നത് സ്വന്തം വീട്ടുകാരും. പിന്നീട് ഇതില്‍ ഒട്ടും ഇവര്‍ക്ക് പശ്ചാതപമില്ലെന്നു മാത്രമല്ല അവര്‍ ഇതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. സര്‍ക്കാരിനും ഇതില്‍ വലിയൊരു ഇടപെടലിന് സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത്തരം പ്രവണതകളെ നാം ഇതു വിധേനയും അടിച്ചമാര്ത്തിയെ  പറ്റു. അത് ഒരിക്കലും അടിച്ചമര്ത്തലില്ലൂടെ സാധിക്കില്ല മരിച്ച ജനങളുടെ ഇടയില്‍ ശക്ത്തമായ ബോധവല്‍ക്കരണവും  അത്തരം ഇടപ്ര്ടലുകളിലൂടെയുമേ സാധിക്കൂ.
അര്‍ദ്ധ -വിധവകള്‍

അര്‍ഥ- വിധവകള്‍ എന്ന വാക്ക് കേരളത്തിനു സുപരിചിതമല്ലെങ്കിലും കാശ്മീര്‍ താഴ്വരകളില്‍ ഇത് ഏറെ പ്രയോഗിക്കപെടുന്ന ഒരു വാക്ക് ആണ്. ഒരു സുപ്രഭാധത്തില്‍ കാണാതാകുന്ന ഭര്‍ത്താക്കന്മാരുടെ എണ്ണം കൂടിവരുന്ന  കുടുംബങ്ങള്‍ ഏറി വരുന്ന പ്രദേശമാണ് കശ്മീര്‍.പാര്‍ശ്വവല്ക്കരിക്കപെട്ട കാശ്മീര്‍ ജനതകള്‍ ഏറെ പ്രധാന്ന്യം കല്പ്പിക്കുന്നൊരു പ്രശ്നമായി ഇത് തീര്‍ന്നിരിക്കുന്നു എന്നത്  യാഥാര്‍ത്ഥ്യം. ഈ കാര്യത്തിനു കശ്മീര്‍ മാധ്യമങ്ങള്‍ നല്‍കിയ പ്രേരന് അര്‍ഥ വിധവകള്‍ എന്നത്. കശ്മീര്‍ നമ്മുടെതാണെന്ന് ഉറപ്പുണ്ടെങ്കിലും കശ്മീര്‍ ജനതയെ സ്വീകരിക്കാന്‍ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു അധികാരവര്‍ഘത്ത്തിനും സാധിക്കുന്നില്ല എന്നത് ഏറെ ലജ്ജാകരം .
മാറുന്ന കാലാവസ്ഥ 


മാറുന്ന കാലാവസ്ഥ എന്നും ഒരു വെല്ലുവിളിയായി അവശേഷിക്കുന്നു. മാറ്റമില്ലത്തത്  മാറ്റത്തിന് മാത്രമാണെന്ന് ഹിത്ലെര്‍ പറഞ്ഞിട്ടുണ്ട്.അത് അന്നുഅര്തമക്കുമ്   വിധമാണ് പ്രകൃതിയും. പക്ഷെ ഇത്തരം മാറ്റങ്ങള്‍ നമ്മളെ എവിടെ കൊണ്ടെത്തിക്കും എന്നത് വലിയ അശാന്കയുനര്ത്തുന്ന ചോദ്യമായി അവശേഷിക്കുന്നു.മാറുന്ന പ്രക്രിതിക്കനുസരിച് മാറാന്‍ പാടുപെടുകയാണ് ഓരോ പൌരനും.പ്രകൃതിക്ക്  നാം വരുത്തി വച്ച വിനാശം തിരിച്ചടിക്കുന്നുവെന്ന തിരിച്ചറിവിലേക്ക് ആണ് നാം എത്തി ചേരേണ്ടത്.  
ബാലവേല


 ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ബാലവേല .ഇന്ത്യയില്‍ ഏറ്റവും ശക്തമായ നിലയില്‍ ഇന്നും അത്  കത്തി നില്‍ക്കുന്നു.പ്രധാനമായും ദാരിദ്ര്യം, സാമ്പത്തികമായ പിന്നോക്കാവസ്ഥ, തകര്‍ന്ന കുടുംബ പശ്ചാത്തലം, വിപരീതസഹച്ചര്യങ്ങളില്‍ കുടുംബത്തിനു അത്താണി ആകേണ്ടി വരുക എന്നിവയാണ് ഇതിനുള്ള കാരണങ്ങളായി കണക്കാക്കപെടുന്നത്. ദശലക്ഷം കുട്ടികളാണ് ലോകത്ത് ബാലവേലയില്‍ ഏര്‍പ്പെട്ടതെങ്കില്‍  ഇന്ത്യയില്‍ ഇത് 9.7ദശലക്ഷം കുട്ടികളാണ്. 1986  ലെ ഭാലവേല നിരോധന നിയമം പ്രകാരവും 2006  ലെ ജുവനൈല്‍ ജസ്റ്റിസ്‌ ആക്ട്‌ പ്രകാരവും ബാലവേല  ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്നു.
സമൂഹത്തിന്റെ uപിന്തുണ കൂടിയുന്റെങ്കില്‍ ഈ ശാഭം നമുക്ക് തുടച് നീക്കവുന്നതെ ഉള്ളൂ.